വേനല്‍ക്കാലത്ത് സ്കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത് വ്യത്യസ്തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്കൂളില്‍ എത്തിയാണ് 12 വയസുകാരനായ ക്രിസ് വൈറ്റ്ഹെഡ് പ്രതിഷേധിച്ചത്. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്. എന്നാല്‍, ഈ വേനല്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ പാന്റ് ധരിച്ച് എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്ജിലെ ഇംപിംഗ്ടണ് വില്ലേജ് കോളജ് അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക് സ്കൂളില്‍ പാവാട ധരിച്ച് എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട് സ്കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രിസ് പാവാട ധരിച്ച് സ്കൂളിലെത്തിയത്. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ് താന്‍ പാവാട ധരിച്ചതെന്നാണ് ക്രിസ് പറയുന്നത്. എന്നാല്‍, ക്രിസ് പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. ക്രിസ് പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.
2011 മേയ് 14, ശനിയാഴ്ച
സ്കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്ച് പ്രതിഷേധം
വേനല്‍ക്കാലത്ത് സ്കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത് വ്യത്യസ്തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്കൂളില്‍ എത്തിയാണ് 12 വയസുകാരനായ ക്രിസ് വൈറ്റ്ഹെഡ് പ്രതിഷേധിച്ചത്. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്. എന്നാല്‍, ഈ വേനല്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ പാന്റ് ധരിച്ച് എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്ജിലെ ഇംപിംഗ്ടണ് വില്ലേജ് കോളജ് അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക് സ്കൂളില്‍ പാവാട ധരിച്ച് എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട് സ്കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രിസ് പാവാട ധരിച്ച് സ്കൂളിലെത്തിയത്. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ് താന്‍ പാവാട ധരിച്ചതെന്നാണ് ക്രിസ് പറയുന്നത്. എന്നാല്‍, ക്രിസ് പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. ക്രിസ് പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാര്‍ത്ത
അനുയായികള്‍
Feedjit
കൗതുക വാര്‍ത്തകള്‍
-
▼
11
(157)
-
▼
മേയ്
(67)
-
▼
മേയ് 14
(13)
- ഭര്‍ത്താവിനു റേഡിയോ ഭ്രാന്ത്; ഭാര്യ വിവാഹമോചനത്...
- കൊന്നു തിന്നാന്‍ മനുഷ്യനെ ആവശ്യമുണ്ടെന്ന് പരസ്യം...
- 13 കോടിയുടെ സൂപ്പര്‍ കാര്‍
- സ്കൂളില്‍ നിക്കറിടാന്‍ അനുവദിച്ചില്ല; പാവാട ധരിച്...
- തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്
- ആപ്പിള്‍ കഴിക്കൂ, ചുംബിക്കൂ
- ചിമ്പാന്‍സികളുടെ 'ഭാഷ പഠിക്കാം'
- ഭിത്തിയോട് 'സംസാരിക്കാം'
- വിരലോളമുള്ള പിസി
- കണ്ചിമ്മുക, ലോഗ് ഇന്‍ ചെയ്യുക
- ന്യുട്ടന്റെ ആപ്പിള്‍ മരം 'വീഴ്ചയിലേക്ക്'
- റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്
- റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിക്കാന്‍ ലിംഗാഗ്രഛ...
-
▼
മേയ് 14
(13)
-
▼
മേയ്
(67)
-
►
10
(55)
-
►
സെപ്റ്റംബർ
(2)
- ► സെപ്റ്റം 30 (1)
- ► സെപ്റ്റം 29 (1)
-
►
സെപ്റ്റംബർ
(2)
web visitors live
all visitors
|
|
പേജുകള്‍ |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ